കഴിഞ്ഞ വര്‍ഷം 7000 കോടി രൂപയുടെ നെല്ലാണ് പശ്ചിമ ബംഗാള്‍ കര്‍ഷകരില്‍ നിന്ന് സംഭരിച്ചത്. കേന്ദ്രം തുക വിട്ടുനല്‍കാന്‍ തയ്യാറാവാത്തത് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ നെല്ലുസംഭരണത്തെ ഗുരുതരമായി ബാധിക്കുമെന്ന് അധികൃതര്‍ പറയുന്നു.
കഴിഞ്ഞ രണ്ടാഴ്ച മുതലാണ് തക്കാളി വില കുതിച്ചു തുടങ്ങിയത്. മറയൂരിന്റെ അതിർത്തി പട്ടണമായ ഉദുമൽപേട്ടയിലും ചുറ്റുവട്ട ഗ്രാമങ്ങളിലും പളനി ഒട്ടംഛത്രം ഉൾപ്പെടെ നഗരങ്ങൾക്ക് സമീപമുള്ള ഗ്രാമപ്രദേശങ്ങളിലുമാണ് തക്കാളി കൂടുതലായി കൃഷി ചെയ്തുവരുന്നത്